Posts

മെഡിക്കല്‍ ടൂറിസവും ആരോഗ്യ സംരക്ഷണവും

അതിര്‍ത്തികള്‍ക്കതീതമായി വികസിക്കുന്ന  മെഡിക്കല്‍ ടൂറിസവും ആരോഗ്യ സംരക്ഷണവും മെഡിക്കല്‍ ടൂറിസം രംഗത്ത്‌ ഇന്ത്യ-ഒമാന്‍ ബന്ധങ്ങള്‍ ശക്തമാക്കാന്‍ ഐ.എം.ടി.ഇ.സി.  കൊച്ചി, 20.11.2017: മെഡിക്കല്‍ ടൂറിസം മാഗസിന്റെ സംരംഭമായ ഇന്ത്യ വാല്യു ഹെല്‍ത്ത്‌ ലോകത്തിലെ തന്നെ മറ്റ്‌ ബൃഹത്തായ മെഡിക്കല്‍ ടൂറിസം ഇവന്റൂകളായ അറബ്‌ ഹെല്‍ത്ത്‌ ദുബായ്‌, എ ടി എം ദുബായ്‌, ഐഎംടിഇസി ഒമാന്‍, മെഡിക്ക്‌ ഈസ്‌റ്റ്‌ ആഫ്രിക്ക, നൈറോബി, മെഡിക്ക്‌ വെസ്‌റ്റ്‌ ആഫ്രിക്ക, നൈജീരിയ, അഡ്വാന്‍റ്റേജ്‌ ഹെല്‍ത്ത കെയര്‍ ഇന്ത്യ 2018, വേള്‍ഡ്‌ ട്രാവല്‍ മാര്‍ക്കറ്റ്‌, ലണ്ടണ്‍ എന്നിവയുമായി പങ്കാളികളാകും. ഇന്ത്യയെ മികച്ച മെഡിക്കല്‍ ടൂറിസം ഡെസ്റ്റിനേഷനായി വളര്‍ത്തിയെടുക്കുകയും ഇവിടെത്തെ ആശുപത്രികളെ മറ്റ്‌ രാജ്യങ്ങളുമായി കൂടിച്ചേരാന്‍ സഹായിക്കുകയും അതി വഴി രോഗികളെ ആകര്‍ഷിക്കുകയും ചെയ്യുകയുമാണ്‌ ഇതുക്കൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌. മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കുന്ന മെഡിക്കല്‍ ടൂറിസം അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടന്നു ശക്തമായി വളരുന്ന സൂചനകളാണിന്നു കാണുന്നത്‌. പ്രത്യേകമായി തെരഞ്...

ബാര്‍ നിരോധനകാലത്തെ അനുഭവകഥകള്‍

മദ്യത്തെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായിരിക്കുന്നു. മദ്യവര്‍ജനമാണോ മദ്യനിരോധനമാണോ അഭികാമ്യം എന്നതാണ്‌ വിഷയം. മദ്യത്തെക്കുറിച്ചും വ്യക്തികളുടെ മദ്യാസക്തിയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ മാനസികാരോഗ്യവിദഗ്‌ധരെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമാണ്‌. മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുര്‍ണ ബാര്‍നിരോധനം നീക്കി ത്രീ സ്റ്റാര്‍ മുതലുള്ള ഹോട്ടലുകള്‍ക്ക്‌ ബാര്‍ലൈസന്‍സ്‌്‌ നല്‍കുന്ന മദ്യനയം പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്‌ ഇപ്പോഴത്തെ ചര്‍ച്ചയ്‌ക്ക്‌ ആധാരം. വിഷയത്തിലെ രാഷ്ട്രീയമല്ല, സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തി എങ്ങനെ നേരിടാം എന്നതാണ്‌ ഇവിടത്തെ മനഃശാസ്‌ത്രചിന്ത. ബാര്‍ നിരോധനകാലത്ത്‌ മദ്യപാനരീതിയില്‍ വന്ന യഥാര്‍ഥ മാറ്റവും പരിശോധിക്കേണ്ടതുണ്ട്‌. ബാര്‍നിരോധനത്തിലൂടെ ബാറിലിരുന്നുള്ള മദ്യപാനം കുറഞ്ഞുവെന്നത്‌ ശരിയാണ്‌. എന്നാല്‍, മദ്യലഭ്യതയും മദ്യ ഉപഭോഗവും കുറഞ്ഞില്ല. മദ്യപാനരീതിയില്‍ മാറ്റംവന്നു എന്നതാണ്‌ നിരവധിയായ ക്‌ളിനിക്കല്‍ അനുഭവങ്ങള്‍ തെളിയിക്കുന്നത്‌. ഏതുവിധേനയും മദ്യം സ്വന്തമാക്കി അത്‌ സ്വൈരമായി കുടിക്കുന്നതിന്‌ ഇടംതേടി അവര്‍ സ്വന്തം വീടുകളിലേക്കും റബര്‍തോട്ട...

അറിയാനുള്ള അവകാശത്തിനു വിലങ്ങ്‌

മാർക്കറ്റിംഗ് തന്ത്രത്തിന്‍റെ ഭാഗമായ ഇൻബൗണ്ട് സാങ്കേതികതലം ഇന്നു സോഷ്യൽ മീഡിയ, സെർച്ച് എൻജിൻ കമ്പനികൾ വാർത്തകളും വിവരങ്ങളും തെരയുന്ന അവസരത്തിലും പ്രായോഗികതലത്തിൽ എത്തിച്ചിരിക്കുന്നു. ഫിൽറ്റർ ബബിൾ എന്നറിയപ്പെടുന്ന ഈ രീതി യഥാർഥ വാർത്തകൾക്കു കടിഞ്ഞാണിട്ട് വളച്ചൊടിച്ച വാർത്തകളും വിവരങ്ങളുമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഗൂഗിളും മുഖ്യ സോഷ്യൽ മീഡിയ കമ്പനികളും സങ്കീർണമായ ഡാറ്റ അനലിറ്റിക്സ് സംവിധാനത്തിലൂടെയാണ് ഇതു നേടിയെടുത്തത്. ഒരാളുടെ താത്പര്യങ്ങളോ ഡെമോഫ്രഫിയോ അടിസ്ഥാനമാക്കി വാർത്തകൾ വേർതി...

വികസനം അവഗണനയില്‍

ഒരു സംസ്ഥാനത്തിന്‍റെ വികസനത്തിന് ഏറ്റവും അത്യാവശ്യ ഘടകം സമാധാനവും സൗഹാർദവുമാണ്. തൃപ്തികരമായ ക്രമസമാധാനനില നിക്ഷേപാനുകൂല അന്തരീക്ഷമുണ്ടാക്കും. കാര്യക്ഷമമായ ഭരണമില്ലാത്തിടത്തു പണം മുടക്കാൻ ആരും തയാറാവില്ല. വേറെ ഘടകങ്ങളുമുണ്ട്. വികസനത്തിന് അനുകൂലമായ സാഹചര്യമുണ്ടാവുക എന്നതാണ് അടിസ്ഥാന കാര്യം. അതുകൊണ്ടാണു ചിലപ്പോൾ നടപടിക്രമങ്ങൾ മറികടന്നും മികച്ച സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സംസ്ഥാന സർക്കാരുകൾ തയാറാകുന്നത്. വ്യവസായ നിക്ഷേപകരെ ആകർഷിക്കാൻ പല സർക്കാരുകളും മത്സരിക്കുന്പോൾ കേരളം പോലൊരു സംസ്ഥാ...

സംസ്ഥാന സര്‍ക്കാരിന്റ ഒരുവര്‍ഷം

ഒരുവര്‍ഷം കൊണ്ടു കേരളത്തെ മദ്യത്തിൽ മുക്കാനുള്ള നടപടികൾ സ്വീകരിച്ചു എന്നതാണു പിണറായി വിജയൻ സർക്കാരിന്‍റെ ഏറ്റവും വലിയ നേട്ടം. കോടതിയെ തെറ്റിദ്ധരിപ്പിച്ച് ദേശീയ പാതയോരത്തെ ബാറുകൾ തുറന്നതിനു കോടതിയിൽ നിന്നു കനത്ത പ്രഹരമാണു ലഭിച്ചത്. ഇപ്പോൾ ഇതാ എല്ലാ ബാറുകളും തുറന്നുകൊണ്ടു കേരളത്തെ മദ്യത്തിൽ മുക്കാനുള്ള തീരുമാനത്തിന് ഇടതുമുന്നണിയും ഇടതു സർക്കാരും പച്ചക്കൊടി വീശിയിരിക്കുന്നു. യുഡിഎഫിന്‍റെ മദ്യനയത്തിൽ വെള്ളം ചേർക്കില്ലെന്നു തെരഞ്ഞെടുപ്പിൽ ആണയിട്ട് പറഞ്ഞു വോട്ടു നേടിയവർ ഒരു വർഷത്തിനുള്ളിൽ ഏറ്റവും വലിയ വിശ്വാസവഞ്ചന...

നിത്യദുരിതത്തില്‍ കര്‍ഷകര്‍ 1

നിത്യദുരിതത്തില്‍ കര്‍ഷകര്‍  1 വരണ്ടുകിടന്നിരുന്ന പാടങ്ങളിലേക്കു കഴിഞ്ഞവർഷം മഴ വേണ്ടുവോളം പെയ്തിറങ്ങിയതോടെ മാന്ദ്സോറിലെ കർഷകർ ആഹ്ലാദത്തിലായിരുന്നു. രണ്ടുവർഷത്തെ തുടർച്ചയായ വരൾച്ചയുടെ നിരാശയിലായിരുന്ന കർഷകമനസുകളിൽ അതു കുളിർമഴയായി മാറി. ഇക്കുറി മൺസൂൺ ചതിക്കില്ലെന്നു മനസിലായതോടെ അവർ കൂട്ടമായി പാടത്തേക്കിറങ്ങി. ഉത്സാഹത്തോടെ ഉഴുതുമറിച്ച് വളമിട്ട് വിത്തിറക്കി. ബാങ്കുകളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നും പേടികൂടാതെ വായ്പ വാങ്ങി. ‌ തഴച്ചുവളർന്ന ഉള്ളിയും ധാന്യങ്ങളും സോയാബീനും മറ്റും പാടങ്ങളെ ഹരിതാഭമാക്കി. മഴ ന...

തീരദേശ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

നമ്മുടെ തീരപ്രദേശത്തു കടലുമായി ബന്ധപ്പെട്ടു ജീവിക്കുന്ന പാവപ്പെട്ടവരായ കുറെ മനുഷ്യരെ മറ്റുള്ളവരാരും-സർക്കാരും- ശ്രദ്ധിക്കുന്നില്ല. എന്നാൽ, അപകടസാധ്യതകൾ നിറഞ്ഞ കടലിൽനിന്ന് അവർ പിടിച്ചുകൊണ്ടുവരുന്ന മത്സ്യങ്ങൾ കേരളീയരിൽ നല്ലൊരു ഭാഗത്തിനും ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമാണ്. സുനാമി വരുന്പോഴോ മൺസൂൺ കാലത്തു കടൽക്ഷോഭം രൂക്ഷമാകുന്പോഴോ ട്രോളിംഗ് നിരോധനകാലത്തോ മാത്രമാണു മത്സ്യത്തൊഴിലാളിവർഗം വാർത്തയിൽ വരുന്നത്. നിരന്തരം പ്രതികൂല സാഹചര്യങ്ങളോടു പോരാടി കഴിഞ്ഞുകൂടുന്ന ഈ തൊഴിലാളികളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ തിരിനാളം തെളിക്കാൻ ഇനിയും നമുക്കു കഴിഞ്ഞിട്ടില്ല. നാളെ അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരുകയാണ്. 47 ദിവസം നീണ്ടുനിൽക്കുന്ന ഈ നിരോധനകാലത്തു തീരദേശവാസികൾക്കു വലിയ തോതിൽ സർക്കാർ സഹായം ആവശ്യമാണ്. കേരളതീരത്തെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്ന...