Posts

Showing posts from May, 2017

ദേശീയപാതകളിലെ 200 അപകടമേഖലകളുടെ പോരായ്മ

സംസ്ഥാനത്തെ ദേശീയപാതകളിലെ 200 അപകടമേഖലകളുടെ പോരായ്മ പരിഹരിക്കുന്നതിനാവശ്യമായ ഫണ്ടിനായി സംസ്ഥാനം ദേശീയ ഹൈവേ അഥോറിറ്റിയെ സമീപിച്ചു. നാട്പാക്ക് നടത്തിയ പഠന റിപ്പോർട്ട് ദേശീയ ഹൈവേ അഥോറിറ്റിക്കു കൈമാറി. റോഡുകളുടെ സുരക്ഷാപ്രശ്നം സംബന്ധിച്ചു കേരള റോഡ് സുരക്ഷാ അഥോറിറ്റിയുടെ അനുബന്ധ ഏജൻസിയായ നാറ്റ്പാക്ക് നടത്തിയ പഠനത്തിലാണു ദേശീയപാതയിൽ 200 അപകട മേഖലയുള്ളതായി കണ്ടെത്തിയത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ അപകടമേഖലയുള്ള...

കലങ്ങിത്തെളിയാത്ത തമിഴ് രാഷ്‌ട്രീയത്തിൽ വീണ്ടും കോളിളക്കത്തിന്‍റെ നാളുകൾ

കലങ്ങിത്തെളിയാത്ത തമിഴ് രാഷ്‌ട്രീയത്തിൽ വീണ്ടും കോളിളക്കത്തിന്‍റെ നാളുകൾ. എട്ടു മാസമായി സംസ്ഥാനത്തു തുടരുന്ന രാഷ്‌ട്രീയഭരണ അസ്ഥിരതയ്ക്ക് ആക്കം കൂടുകയാണ്. സൂപ്പർസ്റ്റാർ രജനീകാന്ത് നൽകിയ ചില സൂചനകൾകൂടിയായതോടെ തമിഴ് രാഷ്‌ട്രീയം പ്രവചനാതീതമായി മാറിക്കഴിഞ്ഞു. ഭരണകക്ഷിയായ എഡിഎംകെയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം അനിശ്ചിതത്വത്തിലായി. മുഖ്യമന്ത്രി പളനിസ്വാമിയും മുൻമുഖ്യമന്ത്രി പനീർശെൽവവും തമ്മിൽ ഒത്തുതീർപ്പുകൾക്കു കളമൊരുങ്ങിയെങ്കിലും ജയിലിൽ കിടക്കുന്ന ശശികലയ്ക്കും ദിനകരൻ അടക്കമുള്ള മന്നാർഗുഡി സംഘത്...

വിദ്യാഭ്യാസം കുട്ടികളിൽ മതിലുകളല്ല പണിയേണ്ടത് വാതിലുകളാണ്.

വിദ്യാഭ്യാസ മേഖലയിൽ അത്ഭുതാവഹമായ ഉയർച്ച കൈവരിക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം കഴിവുകളും വൈദഗ്ധ്യങ്ങളും വളർത്തിക്കൊണ്ടുവരിക മാത്രമല്ല ചെയ്യേണ്ടത്, മൂല്യാധിഷ്ഠിത ജീവിതശൈലിയെ രൂപപ്പെടുത്തണം. പുതിയ അധ്യയന വർഷം പുത്തൻ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിന്‍റെ തുടക്കമാകണം. ടാഗോർ ഗീതാഞ്ജലിയിൽ എഴുതി “ധിക്കാരപൂർണമായ അധികാരത്തിന്‍റെ മുന്പിൽ മുട്ടുമടക്കാതിരിക്കാനുള്ള ആന്തരിക ശക്തി, അല്ലയോ ദൈവമേ, എനിക്കു തരേണമേ.’’  എല്ലാ രാഷ്‌ട്രങ്ങളുടെയും വളർച്ചയ്ക്കു പിന്നിൽ കലാലയങ്ങളാണ്. ആത്മാഭിമാനമുള്ള മൂല്യബോധമുള്ള പൗരന്മാർ നല്ല കലാലയങ്ങളുടെ സൃഷ്ടിയാണ്. കലാലയങ്ങൾ തെറ്റായ മൂല്യങ്ങളിൽ കുരുങ്ങിക്കിടക്കുന്പോൾ ഒരു തലമുറ...

നാളെ പുതിയൊരു സ്കൂൾ വർഷം ആരംഭിക്കുന്നു

നാളെ പുതിയൊരു സ്കൂൾ വർഷം ആരംഭിക്കുന്നു. വേനലവധിയുടെ ആലസ്യത്തിൽനിന്നു സ്കൂൾ വളപ്പിലെ കൂട്ടുകൂടലിലേക്കുള്ള മടക്കം സാധാരണഗതിയിൽ കുട്ടികൾക്ക് ഉല്ലാസകരമാണ്. പഠനത്തിലേക്കു മടങ്ങാൻ ചിലർക്ക് അല്പം മടി കാണുമെങ്കിലും കൂട്ടുകാർക്കിടയിൽ എത്തുന്പോഴേക്കും അതു മറഞ്ഞുകഴിഞ്ഞിരിക്കും. കുട്ടികൾക്ക് ആഹ്ലാദത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും അരങ്ങാകട്ടെ വിദ്യാലയം. അവധിക്കാല ക്ലാസുകൾക്കു കർശന നിരോധനം ഏർപ്പെടുത്തിയശേഷം സ്കൂൾ വർഷം ആരംഭിക്കുന്പോൾ കൂടുതൽ ചിട്ടയോടെയും ഗൗരവത്തോടെയും പഠ...

പ്രകാശം പരത്തട്ടെ പുതിയ അധ്യയനവര്‍ഷം

അഡ്വ. ചാര്‍ളി പോള്‍ പുതിയ ക്ലാസ്സില്‍ പുതിയ മനസ്സുമായി വിദ്യാര്‍ത്ഥികള്‍ പ്രവേശിക്കുകയാണ്‌. പുതിയ അധ്യയന വര്‍ഷം പ്രതീക്ഷയുടെ വെളിച്ചമാണ്‌. പിന്നിട്ട വര്‍ഷത്തെ വിലയിരുത്തി, പാഠങ്ങള്‍ പഠിച്ച്‌ പുതിയ കര്‍മ്മപദ്ധതി കള്‍ വിഭാവനം ചെയ്യാനും, പോരായ്‌മകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തി, നഷ്ടപ്രഭാവം വീണ്ടെടുക്കുവാനു മുള്ള അവസരമാണ്‌ പുതിയ അധ്യയനവര്‍ഷം. ആദ്യം വേണ്ടത്‌ അലസത വെടിഞ്ഞ്‌ അധ്വാനം ശീലമാക്കി പുതുവര്‍ഷത്തെ വിജയവര്‍ഷമാക്കി മാറ്റുവാനുള്ള തീരുമാനമാണ്‌. തീരുമാനങ്ങള്‍ ഒരു ബുക്കില്‍ എഴുതി വയ്‌ക്കണം. അത്‌ ഇടയ്‌ക്കിടെ നോക്കി വിഷ്വലൈസ്‌ ചെയ്‌ത്‌ മനസ്സില്‍ ഉറപ്പിക്കണം. ലക്ഷ്യങ്ങള്‍ ഉറപ്പിച്ചാല്‍ മസ്‌തിഷ്‌കവും നാഡീവ്യൂഹവും ഈ ലക്ഷ്യപ്രാപ്‌തിക്കായി പ്രവര്‍ത്തനം ആരംഭിക്കും. ചിന്തകളെയും പ്രവര്‍ത്തികളെയും ആ ലക്ഷ്യം ഏകോപിപ്പിക്കും. മാനസിക ഊര്‍ജ്ജപ്രവാഹത്തിന്‌ ഒരു പുതിയ ചാല്‍ തെളിയും. പുതിയ സ്വഭാവങ്ങള്‍, അത്‌ തരുന്ന അനുഭൂതി, അതേ അനുഭൂതി ഊട്ടിയുറപ്പിക്കുന്ന കര്‍മ്മങ്ങള്‍ എന്നിവ ലക്ഷ്യപ്രാപ്‌തി പ്രായോഗികമാക്കും. ലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടി വിദ്യാഭ്യാസത്തെയും സ്‌കൂള്‍ ജീവിതത്തെയും സ്‌നേ...